കാൽനടയായും, സൈക്കിളിലും, ബോട്ടിലും… നാൽപ്പതിനായിരം കിലോമീറ്റർ യാത്ര!
ലൈക്ക എന്ന നായയുമായി സോവിയറ്റ് യൂണിയൻ സ്പുട്നിക് 2 വിക്ഷേപിച്ചത് അമേരിക്കയെ കൂടുതൽ ആശങ്കയിലാക്കി.
ഫ്രെഡി സലുവിന്റെ ജീവിതം, ആഫ്രിക്കൻ വനങ്ങളിലൂടെയുള്ള അപൂർവ്വമായ സാഹസികതകളുടെയും വേട്ടയാടലിന്റെയും ഒരു കഥയാണ്.
ഒരു വെടിയിൽ രണ്ട് സിംഹങ്ങളെ വീഴ്ത്തിയെന്നു പറയപ്പെടുന്ന ഖാന്റെ കഴിവുകൾ അതിശയകരമാണ്.
പ്രാചീന ഇന്ത്യക്കാർ ഒട്ടകപക്ഷി മുട്ടകൾ ഉപയോഗിച്ച് കൗതുകവസ്തുക്കൾ നിർമ്മിച്ചിരുന്നു.
ഒരു സാധാരണ സാഹിത്യകൃതിയായി കാലത്തിന്റെ ചവറ്റു കൊട്ടയിലേക്ക് എറിയപ്പെട്ട ഈ പുസ്തകം പക്ഷേ 270 വർഷങ്ങൾക്ക് ശേഷം വീണ്ടും ഉയർത്തെഴുന്നേറ്റു !
ഡെക്കാൻ പീഠഭൂമിയിൽ നൂറുകണക്കിന് ഗ്രാമീണരെ വകവരുത്തിയ നരഭോജികളെ ജീവൻ പണയം വെച്ച് വേട്ടയാടിയ ഹെൻറി ഓസ്റ്റ്ബെറി ലിവ്സണിനെ ആളുകൾ വിളിച്ചിരുന്നത് ഓൾഡ് ശിക്കാരി എന്നാണ്.